തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു. ജനുവരി 22-ന് അദ്ദേഹം വരണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്‌നത്തിലാണ് രാമന്‍ വന്നത്. എന്റെ സ്വപ്‌നത്തിലും രാമന്‍ വന്നു. കാപട്യമുളളിടത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു'- തേജ് പ്രതാപ് യാദവ് പറഞ്ഞു.